
ന്യൂഡൽഹി: റഷ്യയുടെ സ്പുട്നിക് 5 വാക്സീൻ 92 ശതമാനം ഫലപ്രദമന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ക്ലിനിക്കൽ പരീക്ഷണം ഉടൻ തുടങ്ങുമെന്ന് റിപ്പോർട്ട് . ഇന്ത്യയിൽ ഈ വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്ക് ഡിസിജിഐയുടെ അനുമതി ലഭിച്ചിരിക്കുന്നത് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ്. മൂന്ന് ഘട്ടങ്ങളിലായി 40,000 പേരെ ഉൾപ്പെടുത്തി ,ഇതിൽ 20,000 പേർക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകിയിട്ടുണ്ട്, 16,000ൽ അധികംപേർക്ക് ഒന്നും രണ്ടും ഡോസുകൾ നൽകി .
സ്പുട്നിക് 5 വാക്സിനുകൾ തൃക്കയിൽ നിന്നും ഇറക്കുന്നതായി പ്രചരിക്കുന്ന വീഡിയോ വ്യാജമല്ലെന്ന റെഡ്ഡീസ് ലബോറട്ടറിയിലെ മുതിർന്ന ഉദ്യോഗസ്ഥനു ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നുണ്ട് .മറ്റു വാക്സിൻ നിർമാതാക്കളായ ഫസൈർ, ബയോഎൻടെക് എന്നീ കമ്പനികൾ പരീക്ഷണത്തിന്റെ ഫലങ്ങൾക്ക് 90 ശതമാനത്തിലധികം ഫലപ്രാപ്തി പറയുന്നുണ്ട്. രണ്ടു ഡോസുകളാണ് സ്പുട്നിക് വാക്സിന് ഉള്ളത് . ആഗസ്റ്റ് 15 നു കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യുന്ന ആദ്യ രാജ്യമാണ് റഷ്യ .